ബംഗളുരു: മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അസംതൃപ്തരായി കഴിയുന്ന ധാരാളം എംഎൽഎമാർ കർണാടകത്തിലെ കോൺഗ്രസ്സിലുണ്ട്. തല മുതിർന്ന എംഎൽഎമാരുമുണ്ട് അക്കൂട്ടത്തിൽ. ......
കോവിഡ് 19 ന്റെ JN 1ഉപവകഭേദത്തിന്റെ വ്യാപനത്തിനെതിരെ മുൻ കരുതൽ കർശനമാക്കുകയാണ് കർണാടകം. അന്യരാജ്യങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും പതിനായിരങ്ങൾ ദിവസവും വന്നെത്തുന്ന ബംഗളുരുവിലാണ് നടപടികൾ കർശനമാക്കുന്നത്. ......
ബംഗളുരു: "ജനങ്ങളെ വിവേചനമില്ലാതെ ഒന്നിപ്പിച്ചുകൊണ്ട് സാമൂഹ്യ മാറ്റത്തിനായി സ്വജീവിതം സമർപ്പിച്ച മഹാനായ സാമൂഹ്യ പരിഷ്കർത്താവാണ് ശ്രീനാരായണഗുരു. സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിന്നോക്കമായിരുന്ന ജനവിഭാഗത്തിന്റെ സർവ്വതോൻമുഖമായ ഉന്നമനത്തിനാണ് ഗുരു യത്നിച്ചത്. ......
കർണാടക കുടക് ജില്ലയിലെ റിസോർട്ടിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ......
കർണാടക നിയമസഭയിലെ ശൈത്യകാല സമ്മേളനത്തിൽ തീ പാറാൻ സാധ്യത. ഇന്നുമുതൽ പത്തുദിവസം ബെലഗാവിയിലെ സുവർണ്ണ വിധാൻസൗധയിലാണ് സമ്മേളനം നടക്കുന്നത്.കോൺഗ്രസ്സ് ഭരിക്കുന്ന ഈ സംസ്ഥാനത്ത് ബിജെപിയാണ് പ്രധാന പ്രതിപക്ഷം. ......
ബംഗളുരു: ഏതൊരാൾക്കും അടിയന്തര വൈദ്യ സഹായം ഉറപ്പാക്കുന്നതിൽ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യ കവച 108 ആംബുലൻസ് സർവ്വീസ് അതിന്റെ ഭാഗമാണ്.......
ബംഗളുരു: "കോൺഗ്രസ് പാർട്ടി പാവപ്പെട്ടവർക്ക് സൗജന്യ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചപ്പോൾ തന്നെ അതിനെ എതിർത്തവരാണ് ബിജെപിയും ജെഡിഎസ്സും. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം കോൺഗ്രസ് ഗവണ്മെന്റ് പാലിച്ചുപോരുന്നു. ......
ബംഗളുരു: സർക്കാർ ജീവനക്കാരുടെ സ്ഥലമാറ്റത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോക്ടർ യതീന്ദ്ര കൈകടത്തുന്നു എന്നാരോപിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി പുറത്തുവിട്ട വീഡിയോ കർണാടകത്തിൽ വൻ വിവാദത്തിനാണ് വിത്തിട്ടത്. യതീന്ദ്ര ഫോണിലൂടെ പരാമർശിച്ചത് സ്ഥലമാറ്റ പട്ടികയല്ലെന്നും വരുണ മണ്ഡലത്തിലെ അഞ്ചു സ്കൂളുകളുടെ കാര്യമാണെന്നുമാണ് സിദ്ധരാമയ്യ മറുപടി നൽകിയത്. ......
ബംഗളുരു നഗരം അക്ഷരാർത്ഥത്തിൽ കലക്കിക്കുടിച്ച നേതാവാണ് ആർ.അശോക്. ആർഎസ്എസ്സിലൂടെ വളർന്നുവന്ന ഈ വൊക്കലിഗ സമുദായക്കാരൻ മികച്ച സംഘാടകനാണ്.1997ൽ രാജ്യത്തെ ഏറ്റവും വലിയ മണ്ഡലമായ ഉത്തരഹള്ളിയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ അശോകിന്റെ രാഷ്ട്രീയ ജൈത്ര യാത്ര ആരംഭിച്ചു. ......
ബംഗളുരു: ആറുമാസം മുമ്പ് ഭരണം നഷ്ടപ്പെട്ടതുമുതൽ കർണാടകത്തിലെ ബിജെപിയിൽ നിലനിന്നുപോന്ന അനിശ്ചിതത്വവും അവ്യക്തതയും അവസാനിക്കുകയാണ്. സംസ്ഥാനത്ത് പാർട്ടി കെട്ടിപ്പടുത്ത മുൻമുഖ്യമന്ത്രി യെദിയൂരപ്പയുടെ മകൻ സംസ്ഥാന അധ്യക്ഷനായതോടെ തുടർന്നുണ്ടാകുന്ന രാഷ്ട്രീയമാറ്റവും സ്ഥാനാ രോഹണങ്ങളും പാർട്ടിക്ക് പുത്തനുണർവ്വും ആത്മവിശ്വാസവും പ്രദാനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ......